Headlines

തൈറോക്‌സിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം. ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്‌സിന്റെ…

Read More
Benefits of Raddish

റാഡിഷിന്റെ പ്രത്യേകതകൾ

ശരീരത്തിന്റെ പൊതുവെയുള്ള രോഗ പ്രതിരോധശേഷിക്ക് സഹായകമായ റാഡിഷ് അഥവാ മുള്ളങ്കിക്ക് ഹൃദ്റോഗ പ്രതിരോധത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. ഇതിലുള്ള നാരുകളാണ് ഹൃദയത്തിന് പടച്ചട്ട തീർക്കുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുകയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചീത്ത കൊളസ്ട്രോൾ നില താഴ്‌ത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു റാഡിഷ്. ഹൃദയത്തെ അപകടത്തിലാക്കുന്ന മറ്റൊരു പ്രധാന ഭീഷണിയായ രക്തസമ്മർദ്ദത്തിനെതിരെ പൊരുതിയും റാഡിഷ് ഹൃദയത്തിന്റെ ആരോഗ്യത്തിന് കാവൽ ഒരുക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് പോലും നിത്യേന…

Read More

നൂറു വയസ്സു വരെ സന്തോഷവും ഉറപ്പ് ; അവസാന പേജ് വരെ വായിക്കേണ്ട ഒരേയൊരു പുസ്തകം

ജീവിതത്തിന്റെ അവസാന ദിവസം വരെയും സന്തോഷത്തോടെ ജീവിക്കുന്നതിനെക്കുറിച്ചാണ് 19 വർഷം മുൻപ് എഴുപതാം വയസ്സിൽ ദക്ഷിണകൊറിയൻ ഡോക്ടറും എഴുത്തുകാരനുമായ റീ കുൻ ഹോ എഴുതിയത്. കുട്ടിക്കാലം മുതൽ ഒട്ടേറെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ റീയുടെ I Want to Have Fun Till the Day I Die എന്ന പുസ്തകം വായനക്കാർ ഏറ്റെടുത്തു. ഇന്നും ബെസ്റ്റ് സെല്ലറായി വിൽക്കപ്പെടുന്നു. ഇപ്പോൾ 90 ന്റെ പടിവാതിലിൽ ചിരിച്ചുകൊണ്ടുനിൽക്കുന്ന റീ വീണ്ടും പറയുന്നു: If You Live to 100,…

Read More

19കാരിയും 50കാരനും തമ്മിലുള്ള പ്രണയം

2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്തലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ  ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും.  1980-കളുടെ അവസാനത്തിൽ കിഴക്കൻ ബെർലിൻ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വികാരഭരിതമായ ഒരു പ്രണയബന്ധത്തെക്കുറിച്ചുള്ള നോവലാണ് ജെന്നി എർപെൻബെക്കിന്റെ ‘കെയ്‌റോസ്’. 19 വയസ്സുള്ള ഒരു യുവ വിദ്യാർഥിനി കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമാണ് പ്രണയത്തിലാകുന്നത്. ഗണ്യമായ…

Read More